ഒരു ജീവിത കവിത
ജീവിതത്തിലെ പ്രണയങ്ങൾ എല്ലാം ഒത്തിനക്കിയ ഹൃദയത്തിൽ പതിഞ്ഞ മായാ വരികൾ.
മറ്റൊരുത്തിതൻ ഹൃദയത്തിൽ പദിയാത്ത കാലത്തിൻ
ഒറ്റൊരുത്തിയെ സൂക്ഷിച്ചു വയ്ക്കതിൽ
അർത്ഥമുണ്ടെന്ന കാര്യങ്ങൾ മാറുകില്ല.
ഹൃദയത്തിൽ പദിഞ്ഞൊരു ഛായയെ
കളഞ്ഞിട്ടു വേറൊരു ഛായ ചേർക്കുന്നതിൽ കാര്യമുണ്ടോ?
കാൽപ്പൂഴി ചേർത്തിട്ട് തികയാത്ത
നാളിലും നിർമ്മിച്ച കാര്യത്തിൽ തികചിട്ട് ഭാവമുണ്ടോ?
പിരിയാത്ത ഉള്ളെന്റെ ഹൃദയത്തെ ചേർക്കുന്നുവെന്നതും ഓർമ്മമാത്രം.
വെണ്മണി തന്നിലെ കാണാത്ത ചിന്തകൾ തന്നിലെ വെളിച്ചത്തെ ചേർത്തുനിർത്തും.
ഒറ്റക്കു നിന്നവൻ ഒറ്റയാൻ ആണെങ്കിൽ,
കൂട്ടത്തിൽ നിന്നവൻ കൂട്ടാനല്ലോ,
എന്നാ കട്ടക്ക് നിന്നവൻ തൊഴനാണേ...
കാലത്തിൻ ഒത്തിട്ട് മാറ്റാത്തചിന്തകൾ തന്നെ വഴിമുട്ടിണിൽപ്പൂ.
തുമ്പായ തുമ്പിന്റെ വിരലുകൾ അമർത്തീട്ട് ദയയെ തേടിട്ടു കാര്യമുണ്ടോ?
മനസ്സിന്റെ ആഴത്തിൽ പതിഞ്ഞതു മാത്രമാണെങ്കിൽ, മനസ്സിന്റെ മുറ്റത്തെ കാര്യങ്ങൾ ചേർക്കുകില്ല.
ചുമ്പുതൻ നൽകിയ എന്റെ ചുണ്ടിന്റെ നൽകിയ കവിളുകൾ ഓർമ്മയിൽ സൂക്ഷിച്ച സ്വപ്നം മാത്രം.
എന്നിലേ ഹൃദയം കവർന്നാപെണ്ണിന്റെ ഛായക്കപ്പുതൻ ഈ നെഞ്ചിൽ സൂക്ഷിപ്പാൻ ഛായം പൂശേണ്ട കാര്യമില്ല.
No comments:
Post a Comment